ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി(Death Threat) മുഴക്കിയാളെയാണ് മാസങ്ങൾക്ക് ശേഷം പാലക്കാട് കസബ പൊലീസ്(Police) അറസ്റ്റ് ചെയ്തത്. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്(Arrest).
കഴിഞ്ഞ ഡിസംബർ 21 നാണു പ്രതി സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കിയും വീഡിയോ ചെയ്തത്. തുടർന്ന് കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയ ഇയാൾ തുടർന്നും എലപ്പുള്ളിയിലെ സിപിഐ എം പ്രവർത്തകർക്കെതിരെ അസഭ്യം പറയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശംഭുനാഥ് പണ്ഡിറ്റ് എന്ന വാടക കൊലയളിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ അറിയിച്ചു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.