ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
'ഏപ്രില്‍ മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് നൂറോളം പേരാണ്. മൂന്നു ദിവസം മുമ്പാണ് ഇത്താഹ് പ്രദേശത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടനിലയില്‍ കണ്ടത്. ഇന്ന് ബുലന്ദ്ഷഹറിലെ അമ്പലത്തില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയം കലര്‍ത്താതെ വിശദമായി അന്വേഷിക്കണം. ഇത് സംസ്ഥാനത്തിന്‍റെ ചുമതലയാണ്', പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]
സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട് മുറൈ എന്ന രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് സന്യാസിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വാദം. എന്നാൽ കൊലപാതകത്തിന് പിന്നില്‍ മറ്റ് വര്‍ഗീയ വിഷയങ്ങളില്ലെന്നും പൊലീസ് പറയുന്നു.
अप्रैल के पहले 15 दिनों में ही उप्र में सौ लोगों की हत्या हो गई। तीन दिन पहले एटा में पचौरी परिवार के 5 लोगों के शव संदिग्ध परिस्थितियों में पाए गए। कोई नहीं जानता उनके साथ क्या हुआ।
आज बुलंदशहर में एक मंदिर में सो रहे दो साधुओं को बेरहमी से मौत के घाट उतार दिया गया।..
1/2
— Priyanka Gandhi Vadra (@priyankagandhi) April 28, 2020
..ऐसे जघन्य अपराधों की गहराई से जाँच होनी चाहिए और इस समय किसी को भी इस मामले का राजनीतिकरण नहीं करना चाहिए।
निष्पक्ष जाँच करके पूरा सच प्रदेश के समक्ष लाना चाहिए। यह सरकार की ज़िम्मेदारी है।
2/2
— Priyanka Gandhi Vadra (@priyankagandhi) April 28, 2020
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Priyanka Gandhi, Uttar Pradesh, Yogi Adityanath