ന്യൂഡല്‍ഹി: ഗുണ്ടാതലവന്‍ വികാസ് ദുബൈക്ക് സംരക്ഷണം നല്‍കുന്നതിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് സിബിഐ അന്വേഷണ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
വികാസിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിറകെയാണ് പ്രിയങ്ക ഗാന്ധി സി ബി ഐ അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയത്.
कानपुर के जघन्य हत्याकांड में यूपी सरकार को जिस मुस्तैदी से काम करना चाहिए था, वह पूरी तरह फेल साबित हुई।
अलर्ट के बावजूद आरोपी का उज्जैन तक पहुंचना, न सिर्फ सुरक्षा के दावों की पोल खोलता है बल्कि मिलीभगत की ओर इशारा करता है...1/2
— Priyanka Gandhi Vadra (@priyankagandhi) July 9, 2020
... तीन महीने पुराने पत्र पर ‘नो एक्शन’ और कुख्यात अपराधियों की सूची में ‘विकास’ का नाम न होना बताता है कि इस मामले के तार दूर तक जुड़े हैं।
यूपी सरकार को मामले की CBI जांच करा सभी तथ्यों और प्रोटेक्शन के ताल्लुकातों को जगज़ाहिर करना चाहिए। 2/2
— Priyanka Gandhi Vadra (@priyankagandhi) July 9, 2020
കാണ്‍പൂര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ യു പിയിലെ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. സുരക്ഷയിലെ വിടവാണ് എടുത്തുകാട്ടുന്നതെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ കുറ്റവാളികളുടെ പട്ടികയില്‍ ഇതുവരെ വികാസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Priyanka Gandhi, Spl Task Force, UP Polie, Uttarpradesh, Vikas Dubey, ഉത്തർപ്രദേശ്