HOME /NEWS /Kerala / 'കെ റെയില്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങി പഠിക്കാന്‍ പോകാം'; സന്ദീപാനന്ദഗിരി

'കെ റെയില്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങി പഠിക്കാന്‍ പോകാം'; സന്ദീപാനന്ദഗിരി

നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന് കേരളത്തിന്റെ പുതിയ തലമുറ തിരിച്ചറിയുന്നുവെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന് കേരളത്തിന്റെ പുതിയ തലമുറ തിരിച്ചറിയുന്നുവെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന് കേരളത്തിന്റെ പുതിയ തലമുറ തിരിച്ചറിയുന്നുവെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    കെ റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പത്ത് മിനിട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ കുട്ടികള്‍ക്ക് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങി പഠിക്കാന്‍ പോകാമായിരുന്നുവെന്ന് സന്ദീപാനന്ദഗിരി.

    അകലങ്ങളില്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്ക്കൂളുകളിലും നമ്മുടെ കുട്ടികൾക്ക് വീട് വിട്ട് നില്ക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയില്ലേ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന് കേരളത്തിന്റെ പുതിയ തലമുറ തിരിച്ചറിയുന്നുവെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: K-Rail project, Sandeepananda giri, Swami Sandeepananda Giri