തിരുവനന്തപുരം: അയ്യപ്പന്റെ പേരിൽ വോട്ടുചോദിക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ബിജെപി രംഗത്ത്. എന്നാൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കും. സുരേഷ് ഗോപിക്ക് ലഭിച്ച നോട്ടീസിന് നിയമപരമായി മറുപടി നൽകുമെന്നും ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതെന്തൊരു ജനാധിപത്യമാണെന്നും, ഇതിന് ജനം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Congress, Cpm, Electction 2019, Election 2019, General elections 2019, Kerala Loksabha Election 2019, Lok Sabha Election 2019, Loksabha election 2019, Narendra modi, Nda, Oommen Chandy, Pinarayi vijayan, Priyanka Gandhi, Rahul gandhi, Sabarimala remark, Suresh Gopi, Thrissur S11p10, Thrissur-s11p10, Udf, Upa, എൻഡിഎ, എൽഡിഎഫ്, കോൺഗ്രസ്, നരേന്ദ്ര മോദി, പിണറായി വിജയൻ, പ്രിയങ്ക ഗാന്ധി, ബിജെപി, യുഡിഎഫ്, യുപിഎ, രാഹുൽ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സിപിഎം