ശ്രീലങ്കയിൽ സ്ഥിര താമസക്കാരനുമായിരുന്ന പി.എസ്.അബ്ദുള്ളയുടെ മകളാണ് റസീന. ഗൾഫിൽ ഭർത്താവിനൊപ്പം താമസിക്കുന്ന റസീന വീട്ടിൽ എത്തിയതായിരുന്നു. ഭർത്താവിനെ രാവിലെ ഗൾഫിലേക്ക് യാത്രയാക്കിയ ശേഷമാണ് റസീന അപകടത്തിൽപ്പെട്ടത്.
അതേസമയം, ശ്രീലങ്കയിലെ ദേഹീവാല ഹോട്ടലില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. ഇവിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതോടെ ഇന്ന് മാത്രം ഏഴ് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊച്ചിക്കാടെയിലെ സെന്‍റ് സെബാസ്ത്യൻസ് ആൻഡ് ബറ്റിക്കോള ചർച്ചിലാണ് ഈസ്റ്റർ കുർബാനയ്ക്കിടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.