ഒരു സമൂഹത്തോടുള്ള ഗുരുതരമായ അനീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മൗലാന മുഫ്തി ഹസ്ബുള്ള ഹർജിയിൽ ആരോപിച്ചിരിക്കുന്നു. നവംബർ ഒമ്പതിലെ വിധി ഗുരുതര കുറ്റങ്ങളായ പള്ളി തകർക്കൽ, ക്രിമിനൽ അതിക്രമം, നിയമ വാഴ്ചയുടെ ലംഘനം എന്നിവയോട് ക്ഷമിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.