TRENDING:

കുഴൽ കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാം; അമൽജ്യോതി കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തം വൈറൽ

Last Updated:

600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നാലരദിവസത്തിനുശേഷം പരാജയപ്പെടുകയായിരുന്നു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ് രണ്ടര വയസുള്ള കുട്ടി മരിച്ച വാർത്ത ഏറെ സങ്കടകരമായിരുന്നു. 600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നാലരദിവസത്തിനുശേഷം പരാജയപ്പെടുകയായിരുന്നു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ കുഴൽകിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കാനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ ഒരുകൂട്ടം വിദ്യാർഥികൾ.
advertisement

ഇനിയൊരു സുജിത്ത് ആവർത്തിക്കരുത്; കുഴൽകിണർ രക്ഷാപ്രവർത്തനത്തിന് റോബോട്ട്

ജോൺ പട്ടേരി, നോബിൾ ജോൺ, ജിത്തു വർഗീസ് കുര്യൻ എന്നീ വിദ്യാർഥികളാണ് ഈ സംവിധാനം വികസിപ്പിച്ചത്. ബോർവെൽ റെസ്ക്യൂ സിസ്റ്റം എന്ന് പേരിട്ട ഈ സംവിധാനം പ്രവർത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വീഡിയോ കാണാം...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുഴൽ കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാം; അമൽജ്യോതി കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തം വൈറൽ