കൊടുങ്ങല്ലൂർ അഞ്ചംപാലം ലക്ഷം വീട് കോളനിയിലായിരുന്നു എഴുപത്തേഴുകാരനായ തങ്കപ്പന്റെ വീട്. പലിശ കയറിയതോടെ കടക്കാർ വീട് ജപ്തി ചെയ്തു. മഹാപ്രളയം വാടക വീടും സൈക്കിൾ കടയും കൊണ്ട് പോയി. കടബാധ്യതയിൽ ഉരുകുമ്പോഴും തങ്കപ്പന്റ മുഖത്ത് പുഞ്ചിരിയാണ്.
കടുത്ത ശ്വാസം മുട്ടൽ അലട്ടുന്ന തങ്കച്ചൻ മൂത്ത മകളോടും ഭാര്യയോടുമൊപ്പ മാ ണ് ഭുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ദുരിതക്കയത്തിൽ നിലയില്ലാതെ ഉഴറുമ്പോഴും മനോബലം കൊണ്ട് മറ്റുള്ളവർക്ക് താങ്ങും തണലുമാവുകയാണ് തങ്കപ്പൻ.
advertisement
Location :
First Published :
August 25, 2018 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കടബാധ്യതയിൽ ഉരുകുമ്പോഴും ക്യാംപിൽ പാട്ടുപാടി വേദന മറക്കുന്ന മുത്തശ്ശൻ
