'ക്രൂരമായ മാധ്യമ വിചാരണയ്ക്ക് വിധേയമാകുന്നു'; റിയ ചക്രബർത്തിക്ക് പിന്തുണയുമായി സ്വര ഭാസ്കർ

Last Updated:
ക്രൂരമായ മാധ്യമ വിചാരണയ്ക്കാണ് റിയ വിധേയയാകുന്നതെന്ന് സ്വര തുറന്നടിച്ചു.
1/7
 സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന റിയ ചക്രബർത്തിക്ക് പിന്തുണയുമായി നടി സ്വര ഭാസ്കർ.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന റിയ ചക്രബർത്തിക്ക് പിന്തുണയുമായി നടി സ്വര ഭാസ്കർ.
advertisement
2/7
 സുശാന്തിന്റെ മരണത്തിൽ റിയയ്ക്കെതിരെ സുശാന്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.
സുശാന്തിന്റെ മരണത്തിൽ റിയയ്ക്കെതിരെ സുശാന്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.
advertisement
3/7
 ക്രൂരമായ മാധ്യമ വിചാരണയ്ക്കാണ് റിയ വിധേയയാകുന്നതെന്ന് സ്വര തുറന്നടിച്ചു.
ക്രൂരമായ മാധ്യമ വിചാരണയ്ക്കാണ് റിയ വിധേയയാകുന്നതെന്ന് സ്വര തുറന്നടിച്ചു.
advertisement
4/7
 റിയയ്ക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വര
റിയയ്ക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വര
advertisement
5/7
rhea chakraborty, rhea chakraborty open up about threat, sushant singh rajput, sushant singh rajput death, റിയ ചക്രവർത്തി, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം
തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയ്ക്കെതിരെ റിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
advertisement
6/7
sushant singh rajput death case, sushant singh rajput news, rhea chakraborty in supreme court, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി സുപ്രീംകോടതിയിൽ
തനിക്കെതിരെ നടക്കുന്ന മാധ്യമവിചാരണ അന്യായം ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും കോടതിയിൽ സമീപിച്ച സത്യവാങ്മൂലത്തിൽ റിയ പറയുന്നു.
advertisement
7/7
sushantsingh rajput, sushant singh rajput death case, sushant singh rajput news, actress rhea chakraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
വിശ്വാസ വഞ്ചന, പണം തട്ടിപ്പ് തുടങ്ങി രൂക്ഷ ആരോപണങ്ങളാണ് റിയക്കെതിരെ സുശാന്തിന്റെ പിതാവ് ഉന്നയിച്ചത്. 
advertisement
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
  • കാനഡ, ഓസ്ട്രേലിയ, യുകെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു, യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

  • പലസ്തീന്റെ ഭാവിയിൽ ഹമാസിന് സ്ഥാനം ഇല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി, എല്ലാ ബന്ദികളെയും മോചിപ്പിക്കണം.

  • ഇസ്രായേലും അമേരിക്കയും തീരുമാനത്തെ വിമർശിച്ചു, കാനഡയുടെ പിന്തുണ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കില്ല.

View All
advertisement