advertisement

'ശാരീരിക അകലം, സാമൂഹിക ഒരുമ'; കോവിഡിനെ പ്രതിരോധിക്കാൻ അട്ടപ്പാടി മാതൃക

Last Updated:
ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ്  ആരോഗ്യവകുപ്പ് നൽകിയത്.
1/7
 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടെങ്ങും സജീവമാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കർശന നിയന്ത്രണങ്ങളുമുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടെങ്ങും സജീവമാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കർശന നിയന്ത്രണങ്ങളുമുണ്ട്.
advertisement
2/7
 വീട്ടിലേയ്ക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ രാവിലെ ഏഴു മുതൽ വൈകീട്ട് 5 വരെയേ കടകൾ തുറക്കാൻ പാടുള്ളു. അതു കൊണ്ടു തന്നെ ഈ സമയങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്.
വീട്ടിലേയ്ക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ രാവിലെ ഏഴു മുതൽ വൈകീട്ട് 5 വരെയേ കടകൾ തുറക്കാൻ പാടുള്ളു. അതു കൊണ്ടു തന്നെ ഈ സമയങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്.
advertisement
3/7
 ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ്  ആരോഗ്യവകുപ്പ് നൽകിയത്.
ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ്  ആരോഗ്യവകുപ്പ് നൽകിയത്.
advertisement
4/7
 ഇതിനായി അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളിൽ  കടകൾക്ക് മുന്നിൽ നിശ്ചിത അകലത്തിൽ കളം വരച്ചത് മാതൃകയായി.
ഇതിനായി അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളിൽ  കടകൾക്ക് മുന്നിൽ നിശ്ചിത അകലത്തിൽ കളം വരച്ചത് മാതൃകയായി.
advertisement
5/7
 ആനക്കട്ടി മുതൽ മുക്കാലി വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തിൽ കളം വരച്ചിട്ടുള്ളത്.
ആനക്കട്ടി മുതൽ മുക്കാലി വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തിൽ കളം വരച്ചിട്ടുള്ളത്.
advertisement
6/7
 സാമൂഹ്യ പ്രവർത്തക ഉമാ പ്രേമന്റെ സഹകരണത്തോടെ വോയ്സ് ഓഫ് അട്ടപ്പാടിയുടെ സന്നദ്ധ പ്രവർത്തകരാണ് കടകൾക്ക് മുന്നിൽ കളം വരച്ച് നൽകിയത്.
സാമൂഹ്യ പ്രവർത്തക ഉമാ പ്രേമന്റെ സഹകരണത്തോടെ വോയ്സ് ഓഫ് അട്ടപ്പാടിയുടെ സന്നദ്ധ പ്രവർത്തകരാണ് കടകൾക്ക് മുന്നിൽ കളം വരച്ച് നൽകിയത്.
advertisement
7/7
 ഇത് ഏറെ പ്രയോജകരമാണെന്ന് കടക്കാരും പറയുന്നു. കടയിൽ വരുന്നവർ ആരും ആവശ്യപ്പെടാതെ തന്നെ അകലം പാലിച്ചു നിൽക്കുന്നുവെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
ഇത് ഏറെ പ്രയോജകരമാണെന്ന് കടക്കാരും പറയുന്നു. കടയിൽ വരുന്നവർ ആരും ആവശ്യപ്പെടാതെ തന്നെ അകലം പാലിച്ചു നിൽക്കുന്നുവെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement