പാതിരാത്രിയില്‍ കാമുകന് കൂട്ടുപോയ 17കാരന്‍ അയല്‍വാസിയായ സ്ത്രീയുടെ മാല മോഷ്ടിച്ചു; കാമുകന്റെ രാത്രി സഞ്ചാരം പുറത്തായത് പ്രതി പൊലീസ് വലയിലായതോടെ
മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (52)യാണ് മരിച്ചത്. മൊബൈൽ ഫോൺ വാങ്ങുന്നതിനായി ജെറിൻ തുളസിയുടെ വീട്ടിലെ അലമാരയിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് തടയാൻ ശ്രമിച്ച തുളസിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ജനാലയിൽ കെട്ടിത്തൂക്കി തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ജെറിൻ രക്ഷപ്പെട്ടത്. ജെറിൻ രാജു കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
advertisement
Location :
First Published :
Sep 24, 2018 3:55 PM IST
