അവസരോചിതമായി പ്രവർത്തിച്ചതിലൂടെ വൻ ദുരന്തമാണ് അന്ന് ഒഴിവായതും. തീ പടരുന്നത് ഒഴിവാക്കിയെങ്കിലും കനത്തചൂടിൽ ബാങ്കിലെ എസി, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിവയ്ക്ക് കേടുപാടുസംഭവിച്ചിരുന്നു. ഏകദേശം ഇരുപതുലക്ഷം രൂപ നഷ്ടം സംഭവിച്ചതായി കാണിച്ചാണ് കെട്ടിടയുടമകളിലൊരാൾ പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തീപ്പിടിത്തതിൽ റൗഫിന്റെ പങ്ക് വ്യക്തമായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായാണ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചതെന്ന് ഉടമ പൊലീസിനു മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
Location :
Wayanad,Kerala
First Published :
Mar 17, 2024 9:45 AM IST
