താന്ത്രിക വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനോ അവയ്ക്ക് അംഗീകാരം നൽകാനോ ഉള്ള നിയമപരമായ അധികാരമോ വൈദഗ്ധ്യമോ ദേവസ്വം ബോർഡിനില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ നേരിട്ട് പൂജ പഠിച്ചു സർട്ടിഫിക്കറ്റ് നേടിയവരെ മാത്രമേ ശാന്തിമാരായി നിയമിക്കാവൂ എന്നും ഇത്തരം സർട്ടിഫിക്കറ്റുകളെ മാത്രമേ അംഗീകൃത രേഖയായി കണക്കാക്കാവൂ എന്നും തന്ത്രി സമാജം ആവശ്യപ്പെടുന്നു. അഖില കേരള തന്ത്രി സമാജത്തിന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, വി. ശ്യാം മോഹൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഈ ഹർജി സമർപ്പിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 17, 2026 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേവസ്വം ശാന്തി നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ
