2018ൽ എം സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്. ആദ്യം കൊല്ലം വെസ്റ്റ് പോലീസിലാണ് പരാതി നൽകിയത്. എന്നാൽ കേസ് എടുക്കാൻ തയാറാകാത്തതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സിറ്റി പോലീസ് കമ്മീഷണറും കേസ് എടുക്കാത്തതിനെത്തുടർന്ന് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ റിപ്പോർട്ട് തേടിയിരിക്കുന്നത്.
മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു.
advertisement
Summary: The Judicial First Class Magistrate Court in Kollam has sought a report regarding the controversial speech made by CPM leader M. Swaraj in connection with the Sabarimala women’s entry issue. The court's action follows a complaint alleging that Swaraj’s remarks were baseless and provocative.The complaint was filed by Youth Congress State Vice President Vishnu Sunil.
