13 തവണ ഓസീസിനെതിരെ അമ്പതിലധികം സ്‌കോര്‍ ചെയ്ത മുന്‍ നായകന്‍ എംഎസ് ധോണിയെയാണ് വിരാട് ഈ പട്ടികയില്‍ മറികടന്നിരിക്കുന്നത്. 24 തവണ നേട്ടം കൈവരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. രണ്ടാമത് 15 തവണ അമ്പത് കടന്ന രോഹിത് ശര്‍മയും.
Also Read: സച്ചിനെയും രോഹിത്തിനെയും പിന്തള്ളി ധവാന്‍; ഓവലില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് താരം
മത്സരം 43 ഓവര്‍ പിന്നിട്ടപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 59 രണ്‍സുമായി കോഹ്‌ലിയും 40 റണ്‍സുമായി ഹര്‍ദിക്കുമാണ് ക്രീസില്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 6:18 PM IST