Muvattupuzha Murder Attempt| മൂവാറ്റുപുഴ ദുരഭിമാന ആക്രമണം: വെട്ടാനുപയോഗിച്ച വടിവാൾ കണ്ടെടുത്തു

Last Updated:
Muvattupuzha Murder Attempt| ബേസിലിനെ സഹായിച്ച 17 വയസുകാരനെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു. (റിപ്പോർട്ട് - സിജോ വി. ജോൺ
1/4
 മൂവാറ്റുപുഴ ദുരഭിമാന ആക്രമണത്തിന് ഉപയോഗിച്ച വാളുകൾ പൊലീസ് കണ്ടെടുത്തു. പ്രതി ബേസിലിന്റെ കറുകടം ഞാഞ്ഞൂൾമലയിലെ വീടിന് സമീപത്തെ പൈനാപ്പിൾ തോട്ടത്തിൽ നിന്നാണ് വാളുകൾ കണ്ടെടുത്തത്. ബേസിലിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു.
മൂവാറ്റുപുഴ ദുരഭിമാന ആക്രമണത്തിന് ഉപയോഗിച്ച വാളുകൾ പൊലീസ് കണ്ടെടുത്തു. പ്രതി ബേസിലിന്റെ കറുകടം ഞാഞ്ഞൂൾമലയിലെ വീടിന് സമീപത്തെ പൈനാപ്പിൾ തോട്ടത്തിൽ നിന്നാണ് വാളുകൾ കണ്ടെടുത്തത്. ബേസിലിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു.
advertisement
2/4
 ദുരഭിമാന ആക്രമണക്കേസിൽ നിർണായക തെളിവാണ് അഖിലിനെ വെട്ടിയ വാൾ. ബൈക്കിലെത്തിയ ബേസിൽ വാൾ ഉപയോഗിച്ചാണ് വെട്ടിയത്. തുടർന്ന് വീട്ടിൽ എത്തിയ ശേഷം സമീപമുള്ള പൈനാപ്പിൾ തോട്ടത്തിൽ ആണ് ഉപേക്ഷിച്ചത്. 2 വാളുകൾ ആണ് കണ്ടെത്തിയത്. വാൾ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു.
ദുരഭിമാന ആക്രമണക്കേസിൽ നിർണായക തെളിവാണ് അഖിലിനെ വെട്ടിയ വാൾ. ബൈക്കിലെത്തിയ ബേസിൽ വാൾ ഉപയോഗിച്ചാണ് വെട്ടിയത്. തുടർന്ന് വീട്ടിൽ എത്തിയ ശേഷം സമീപമുള്ള പൈനാപ്പിൾ തോട്ടത്തിൽ ആണ് ഉപേക്ഷിച്ചത്. 2 വാളുകൾ ആണ് കണ്ടെത്തിയത്. വാൾ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു.
advertisement
3/4
 മൂവാറ്റുപുഴ ഡി വൈ എസ്‌ പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ആണ് ബേസിലിനെ വീട്ടിൽ എത്തിച്ചു തെളിവെടുത്തത്. പ്രതികളെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തും കൊണ്ടുപോയി തെളിവെടുക്കുമെന്നും പോലീസ് അറിയിച്ചു.
മൂവാറ്റുപുഴ ഡി വൈ എസ്‌ പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ആണ് ബേസിലിനെ വീട്ടിൽ എത്തിച്ചു തെളിവെടുത്തത്. പ്രതികളെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തും കൊണ്ടുപോയി തെളിവെടുക്കുമെന്നും പോലീസ് അറിയിച്ചു.
advertisement
4/4
 അഖിലിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ബേസിലിനെ സഹായിച്ച 17 വയസുകാരനെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു.
അഖിലിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ബേസിലിനെ സഹായിച്ച 17 വയസുകാരനെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു.
advertisement
ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
  • ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ഡിസംബർ 16 മുതൽ 29 വരെ ഇടക്കാല ജാമ്യം.

  • സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യം; സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് കോടതി.

  • കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും നിർദ്ദേശം.

View All
advertisement