ബലാകോട്ട് വ്യോമാക്രണത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെയാണ് വ്യോമസേനാ വിംഗ് കമാൻഡർ പാക് സേനയുടെ പിടിയിലായത്. നിയന്ത്രണരേഖക്ക് സമീപം അഭിനനന്ദന്റെ മിഗ് 21 വിമാനം തകർന്നു വീഴുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാക് സേന അറസ്റ്റ് ചെയ്യുകയുമായിരുന്നു.
5/ 6
അഭിനന്ദനെ തിരികെ ഇന്ത്യയിലേക്ക് വിട്ടു നൽകാൻ ആഗോള തലത്തില്‍ സമ്മർദ്ദങ്ങൾ ഉയർന്നു. ഇന്ത്യയും നയതന്ത്ര നീക്കങ്ങൾ കടുപ്പിച്ചതോടെ അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക് സർക്കാർ അറിയിച്ചു
6/ 6
സമാധന നീക്കം എന്ന നിലയ്ക്കാണ് അഭിനന്ദനെ മടക്കി അയക്കുന്നതെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്.