വടിവാളും വെട്ടുകത്തിയുമായെത്തിയ സംഘം വീടിൻ്റെ ജനൽ ചില്ലുകളും കാറുൾപ്പടെയുള്ള വാഹനങ്ങളും അടിച്ചു തകർത്തു. മകനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായി അമ്മ
ഗീതാ കുമാരി പറഞ്ഞു.
അക്രമികൾ വീട്ടിലുണ്ടായിരുന്ന രാജേഷിൻ്റെ അമ്മ, ഭാര്യ പെൺകുട്ടികളുൾപ്പടെയുള്ളവർക്ക് നേരെ കൊലവിളി നടത്തി. സഹോദരൻ അഭിലാഷിനെയും ഭീഷണിപ്പെടുത്തി.
കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ടഷാൻ, സഹോദരങ്ങളായ വിഷ്ണു, അനന്ദു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പേട്ട പൊലീസ് അറിയിച്ചു
ഭാര്യ പെൺകുട്ടികളുൾപ്പടെയുള്ളവർക്ക് നേരെ കൊലവിളി നടത്തി. സഹോദരൻ അഭിലാഷിനെയും ഭീഷണിപ്പെടുത്തി.
advertisement
കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ടഷാൻ, സഹോദരങ്ങളായ വിഷ്ണു, അനന്ദു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പേട്ട പൊലീസ് അറിയിച്ചു.
മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; MDMAയും നിരോധിച്ച പുകയില ഉത്പന്നങ്ങളും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
നിലമ്പൂര്‍: വഴിക്കടവ് മുണ്ടയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍ പെട്ട മാരക മയക്കു മരുന്നായ എം ഡി എം എ യുമായി 21 കാരനെ പോലീസ് പിടികൂടിയത്. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടന്‍ മുഹമ്മദ് അഷറഫ് ഷാഹിന്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആയത്.
4 ഗ്രാം എം ഡി എം എ ആണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് മുണ്ടയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്. ജില്ലയില്‍ ലഹരിയുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു.