അയ്മനം പരിപ്പ് ദേവസ്വത്തിൽ 1988 –89 വർഷത്തിൽ സുധീഷ് സബ് ഗ്രൂപ്പ് ഓഫീസർ ആയി ജോലി നോക്കുമ്പോഴാണ് സംഭവം. കോട്ടയത്തെ വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയിൽ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് കേസിലെ പ്രതികളിൽ രണ്ടു പേരും സാക്ഷിയായിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരനും ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസിൽ ഉൾപ്പെട്ടിരുന്നു.
Location :
Kottayam,Kottayam,Kerala
First Published :
November 09, 2025 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശബരിമല സ്വർണക്കൊള്ള പ്രതിയുടെ ഭാര്യയുടെയും രണ്ടു പ്രതികളുടെയും സാക്ഷിയുടേയും മരണങ്ങളിലെ വിവരങ്ങൾ തേടുന്നു
