എട്ട് വർഷം മുമ്പ് ടി.പി. മാധവൻ സിനിമാ ലോകം വിട്ട് തീർത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയി. പിന്നീടാണ് അറിഞ്ഞത് താരം മുറിയിൽ കുഴഞ്ഞു വീണെന്ന വിവരം. പിന്നീട് അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റി, അവിടെ ഒരു ലോഡ്ജിലെ ദയനീയമായ ഏകാന്ത ജീവിതം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. സീരിയൽ സംവിധായകൻ പ്രസാദാണ് മാധവനെ ഗാന്ധി ഭവനിലേക്ക് മാറ്റാൻ മുൻകൈ എടുത്തത്.
ഈ സമയത്ത് സുരേഷ് ഗോപി, ഗണേഷ് കുമാർ, ചിപ്പി, ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്ത് എന്നിവരുൾപ്പെടെ ഏതാനും സഹപ്രവർത്തകർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിച്ചത് എന്നും ചില റിപോർട്ടുകൾ ഉണ്ടായിരുന്നു.
advertisement
Summary: T.P. Madhavan was a versatile Malayalam actor who had acted in more than 600 films in his lifetime in the acting career. However, destiny had it that he collapse during a pilgrimage to Haridwar and spend rest of the life under the shelter of an old-age home