കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്നും താനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്ഫോടനം നടത്തി അധികൃതർ തകർത്തതെന്നും സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് തങ്ങളെ പിടിച്ച് മാറ്റിയതെന്നും എന്നും ഷെഹസാദ പറഞ്ഞു.
ബിരുദാനന്തര ബിരുദധാരിയായ ആദിൽ വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ആദിലിനും ആസിഫിനും ഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ളതായി നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. 26 പേരാണ് പഹൽഗാം
advertisement
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 25, 2025 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ