ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച അക്രമികൾ ആശ്രമത്തിന് മുന്നിൽ റീത്തുവെയ്ക്കുകയും ചെയ്തു. ആക്രമണത്തിന് തന്ത്രികുടുംബം മറുപടി പറയേണ്ടി വരുമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
ഇപ്പോൾ ഈ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് താഴമൺ കുടുംബത്തിനും തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തവാദിത്തമുണ്ട്. കലാപം നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയക്കും രാഹുൽ ഈശ്വറിനും ഈ ആക്രമണത്തിനു പിന്നിൽ പങ്കുണ്ട്. അല്ലെങ്കിൽ ഇവർ പറയുന്ന യുക്തിയില്ലാത്ത കാര്യങ്ങളിലെ യുക്തിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലല്ലോയെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.
advertisement
'ശബരിമല'യിൽ വിട്ടുവീഴ്ച ഇല്ലാതെ സിപിഎം; പ്രചരണപരിപാടികൾ ശക്തമാക്കും
ഗുരുദേവനെ വിമർശിച്ചു; ശബരിമല കർമസമിതി നേതാവിനെതിരെ SNDP
ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായത്