തെരഞ്ഞെടുപ്പിൽ പരാജയമറിയാത്ത ഉമ്മൻ ചാണ്ടിയുടെ എതിരാളിയായും സഹപ്രവർത്തകനായും പ്രവർത്തിച്ച കാലം
രാഷ്ട്രീയമായി രണ്ട് ചേരികളിലായിരുന്നെങ്കിലും കോട്ടയത്തിന്‍റെ സാമൂഹിക- രാഷ്ട്രീയ വേദികള്‍ നാല് പതിറ്റാണ്ടായി ഇരുവരും സജീവമായിരുന്നു.
ഉമ്മന്‍ചാണ്ടി അവസാനമായി പുതുപ്പള്ളിയിലേക്ക്; ജനനായകന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കേരളം
ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയിയോട് യാത്ര ചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി വിലാപയാത്രയെ അനുഗമിക്കുന്നത്. ആശയപരമായ വിയോജിപ്പുകള്‍ക്കിടയിലും രണ്ടുപേരും തമ്മിൽ വ്യക്തിപരമായ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു.
advertisement
ഉമ്മൻചാണ്ടിയുടെ വിലാപയാത്ര: ബുധനാഴ്ച എം.സി റോഡിൽ ഗതാഗത നിയന്ത്രണം
പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയിലെ JN 336 എസി ലോ ഫ്ളോർ ബസിലാണ് മുന്‍ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര. വാഹനം കടന്നുപോകുന്ന പാതയിലാകെ തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് കാത്ത് നില്‍ക്കുന്നത്. രാവിലെ 7.30യോടെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 12.30 കഴിഞ്ഞപ്പോഴാണ് വെമ്പായം പിന്നിട്ടത്.