ഷെഡ് കെട്ടുമ്പോൾ കെഎസ്ഇബിയുടെ അനുമതി ചോദിച്ചിരുന്നില്ല. ലൈനിൽ കവചിത കേബിൾ ഉപയോഗിക്കാനും ലൈനിനടിയില്‍ പോസ്റ്റ് സ്ഥാപിക്കാനുമുള്ള അനുമതി സ്‌കൂള്‍ അധികൃതരോട് ഒരാഴ്ചമുമ്പ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നെങ്കുലും അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിനു ശേഷം അറിയിക്കാമെന്നാണ് സ്കൂൾ മാനേജ്മെന്റ് നൽകിയ മറുപടി.തേവലക്കര ചീഫ് സേഫ്റ്റി കമ്മിഷണര്‍ അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ഒന്നര ആഴ്ചയ്ക്കം സമര്‍പ്പിക്കുമെന്നും വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടമായി 5 ലക്ഷം രൂപ സഹായം കെഎസ്ഇബി നല്‍കുമെന്നും പിന്നീട് കൂടുതൽ തുക നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Jul 17, 2025 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം തേവലക്കരയിൽ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; കെഎസ്ഇബിക്കു വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
