Also read-അയോധ്യ രാമക്ഷേത്രത്തില്‍ പൂജാരി സ്ഥാനത്തേയ്ക്ക് 20 ഒഴിവുകൾ; ലഭിച്ചത് 3000ലധികം അപേക്ഷകള്‍
അരവണ ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിതരണക്കാർ തമ്മിലുള്ള തർക്കത്തിന്റെ ഫലമായിട്ടാണ് ഏലയ്ക്കയിലെ കീടനാശിനി വിഷയം ഉയർന്നുവന്നത്. കഴിഞ്ഞ ജനുവരി 12-നാണ് കീടനാശിനി അംശം കണ്ടതിനെത്തുടർന്ന് 6.65 ലക്ഷം ടിൻ അരവണ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നത്. ഏലയ്ക്കയുടെ പ്രശ്നംമൂലം മാറ്റിവെച്ച 6.65 ലക്ഷം ടിൻ അരവണ സന്നിധാനത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഈ അരവണ ഭക്ഷ്യയോഗ്യമാണെന്ന വിധി സുപ്രീംകോടതിയിൽനിന്ന് വന്നപ്പോഴേക്കും കാലാവധി കഴിഞ്ഞിരുന്നു.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 28, 2023 6:26 PM IST