കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസിയായിരുന്നു; 63ാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരണം': നടി ലെന

Last Updated:
അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും
1/7
 പൂർവ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്ന് നടി ലെന. ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നുവെന്നും ലെന പറയുന്നു. (Image: Instagram)
പൂർവ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്ന് നടി ലെന. ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നുവെന്നും ലെന പറയുന്നു. (Image: Instagram)
advertisement
2/7
 ഒരു അഭിമുഖത്തിൽ ലെന പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരാൾക്ക് പല ജന്മങ്ങളുണ്ടെന്നും കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും ലെന പറയുന്നു.
ഒരു അഭിമുഖത്തിൽ ലെന പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരാൾക്ക് പല ജന്മങ്ങളുണ്ടെന്നും കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും ലെന പറയുന്നു.
advertisement
3/7
 കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നു. അറുപത്തിമൂന്നാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും.
കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നു. അറുപത്തിമൂന്നാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും.
advertisement
4/7
 പൂർവകാലത്തെ കുറിച്ചുള്ള ചോദ്യത്തെ കുറിച്ചായിരുന്നു ലെനയുടെ മറുപടി. മോഹൻലാലിനെ ആത്മീയഗുരുവായിട്ടാണ് കാണുന്നതെന്നും ലെന പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു.
പൂർവകാലത്തെ കുറിച്ചുള്ള ചോദ്യത്തെ കുറിച്ചായിരുന്നു ലെനയുടെ മറുപടി. മോഹൻലാലിനെ ആത്മീയഗുരുവായിട്ടാണ് കാണുന്നതെന്നും ലെന പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു.
advertisement
5/7
 ആ ആഗ്രഹം എഴുതിവെച്ചിരുന്നു. എല്ലാ ആഗ്രഹങ്ങളും എഴുതിവെക്കുന്ന ശീലമുണ്ട്. 2008 ൽ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരമുണ്ടായി. അന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെന്നും ലെന.
ആ ആഗ്രഹം എഴുതിവെച്ചിരുന്നു. എല്ലാ ആഗ്രഹങ്ങളും എഴുതിവെക്കുന്ന ശീലമുണ്ട്. 2008 ൽ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരമുണ്ടായി. അന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെന്നും ലെന.
advertisement
6/7
 ഭഗവാൻ എന്നായിരുന്നു സിനിമയുടെ പേര്. ലൊക്കേഷനിൽ താൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. അപ്പോൾ മുന്നിലൂടെ പോകുകയായിരുന്ന മോഹൻലാൽ എന്താണ് വായിക്കുന്നതെന്ന് ചോദിച്ച് പുസ്തകമെടുത്ത് തുറന്നു നോക്കി.
ഭഗവാൻ എന്നായിരുന്നു സിനിമയുടെ പേര്. ലൊക്കേഷനിൽ താൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. അപ്പോൾ മുന്നിലൂടെ പോകുകയായിരുന്ന മോഹൻലാൽ എന്താണ് വായിക്കുന്നതെന്ന് ചോദിച്ച് പുസ്തകമെടുത്ത് തുറന്നു നോക്കി.
advertisement
7/7
 ഓഷോയെ ഒക്കെ വായിക്കുമോ എന്നായി ചോദ്യം. ഓഷോയെ കുറിച്ചുള്ള വായനകൾ സീരിയസാണെങ്കിൽ 'ദി ബുക്ക് ഓഫ് സീക്രട്ട്' വായിക്കണമെന്ന് പറഞ്ഞു. അന്ന് തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വർഷം ആ ബുക്കുമായി സമയം ചെലവഴിച്ചു. തന്റെ ജീവിതം തന്നെ മാറിയെന്നും ലെന.
ഓഷോയെ ഒക്കെ വായിക്കുമോ എന്നായി ചോദ്യം. ഓഷോയെ കുറിച്ചുള്ള വായനകൾ സീരിയസാണെങ്കിൽ 'ദി ബുക്ക് ഓഫ് സീക്രട്ട്' വായിക്കണമെന്ന് പറഞ്ഞു. അന്ന് തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വർഷം ആ ബുക്കുമായി സമയം ചെലവഴിച്ചു. തന്റെ ജീവിതം തന്നെ മാറിയെന്നും ലെന.
advertisement
തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ഒരുകോടി ചെലവുള്ള ചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ഒരുകോടി ചെലവുള്ള ചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
  • കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമി മുഹമ്മദ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.

  • ഒരു കോടി രൂപ ചെലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

  • 60% രോഗശമനം ഉറപ്പു നൽകിയെങ്കിലും ചികിത്സ പരാജയപ്പെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

View All
advertisement