മക്കളുടെ സ്വഭാവം ശരിയല്ല; കർഷകൻ വളർത്തുനായയ്ക്ക് ഒമ്പത് ഏക്കർ ഇഷ്ടദാനം ചെയ്തു

Last Updated:
ആറ് മക്കളാണ് 50 വയസുള്ള കർഷകനുള്ളത്. എന്നാൽ ഇവർക്കാർക്കും നൽകാതെ സ്വത്തിന്റെ പാതി തന്റെ വളർത്തുനായയ്ക്ക് എഴുതിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
1/5
 ഭോപ്പാൽ: മക്കളുടെ സ്വഭാവത്തിൽ അസംതൃപ്തനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി വളർത്തുനായയുടെ പേരിൽ എഴുതിവെച്ചു. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് സംഭവം. കർഷകനായ പിതാവാണ് തന്റെ സ്വത്തിന്റെ പാതി നായയ്ക്ക് നൽകാൻ തീരുമാനിച്ചത്.
ഭോപ്പാൽ: മക്കളുടെ സ്വഭാവത്തിൽ അസംതൃപ്തനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി വളർത്തുനായയുടെ പേരിൽ എഴുതിവെച്ചു. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് സംഭവം. കർഷകനായ പിതാവാണ് തന്റെ സ്വത്തിന്റെ പാതി നായയ്ക്ക് നൽകാൻ തീരുമാനിച്ചത്.
advertisement
2/5
 വളർത്തുനായയും തന്റെ മക്കളെ പോലെ തന്നെയാണെന്ന് 50 വയസുള്ള ഓം നാരായൺ വെർമ എന്ന കർഷകൻ പറയുന്നു. പകുതി നായക്കും പകുതി സ്വത്ത് മക്കൾക്കുമാണ് നൽകിയതെന്ന് വിചാരിച്ചെങ്കിൽ തെറ്റി. രണ്ടാം ഭാര്യ ചമ്പയ്ക്കാണ് പകുതി സ്വത്ത് എഴുതി വെച്ചത്.
വളർത്തുനായയും തന്റെ മക്കളെ പോലെ തന്നെയാണെന്ന് 50 വയസുള്ള ഓം നാരായൺ വെർമ എന്ന കർഷകൻ പറയുന്നു. പകുതി നായക്കും പകുതി സ്വത്ത് മക്കൾക്കുമാണ് നൽകിയതെന്ന് വിചാരിച്ചെങ്കിൽ തെറ്റി. രണ്ടാം ഭാര്യ ചമ്പയ്ക്കാണ് പകുതി സ്വത്ത് എഴുതി വെച്ചത്.
advertisement
3/5
 ആകെ 18 ഏക്കർ ഭൂമിയാണ് കർഷകന്റെ പേരിലുള്ളത്. മക്കള്‍ നോക്കിയില്ലെങ്കിലും എന്റെ ഭാര്യയും വളർത്തുനായയും തന്നെ പൊന്നുപോലെ നോക്കുമെന്നാണ് ഓം നാരായൺ വെർമ പറയുന്നത്.
ആകെ 18 ഏക്കർ ഭൂമിയാണ് കർഷകന്റെ പേരിലുള്ളത്. മക്കള്‍ നോക്കിയില്ലെങ്കിലും എന്റെ ഭാര്യയും വളർത്തുനായയും തന്നെ പൊന്നുപോലെ നോക്കുമെന്നാണ് ഓം നാരായൺ വെർമ പറയുന്നത്.
advertisement
4/5
 മക്കളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതാണ് നാരായണിനെ ചൊടിപ്പിച്ചത്. ജാക്കി എന്ന് വിളിക്കുന്ന നായയുടെ പേരിലാണ് സ്വത്തുക്കളെഴുതി വെച്ചത്. ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതൽ അടുപ്പമുള്ളതെന്നും അവർ തന്നെ നോക്കുമെന്നുമാണ് നാരായൺ പറയുന്നത്.
മക്കളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതാണ് നാരായണിനെ ചൊടിപ്പിച്ചത്. ജാക്കി എന്ന് വിളിക്കുന്ന നായയുടെ പേരിലാണ് സ്വത്തുക്കളെഴുതി വെച്ചത്. ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതൽ അടുപ്പമുള്ളതെന്നും അവർ തന്നെ നോക്കുമെന്നുമാണ് നാരായൺ പറയുന്നത്.
advertisement
5/5
relationship, pets, dogs, divorce,
തന്റെ നായയെ നന്നായി പരിപാലിക്കുന്നയാൾക്ക് സ്വത്തിന്റെ അവകാശം ലഭിക്കും. ധൻവന്തി വെർമയാണ് നാരായണിന്റെ ആദ്യ ഭാര്യ. ഇതിൽ മൂന്നു പെൺമക്കളും ഒരു മകനുമുണ്ട്. രണ്ടാം ഭാര്യ ചമ്പയിൽ രണ്ട് പെൺമക്കളാണുള്ളത്.
advertisement
ബെംഗളൂരുവില്‍ വീട്ടുജോലിക്കാരിക്ക് 45,000 രൂപയും 1.25 ലക്ഷം വാടകയും നല്‍കണമെന്ന് റഷ്യക്കാരി
ബെംഗളൂരുവില്‍ വീട്ടുജോലിക്കാരിക്ക് 45,000 രൂപയും 1.25 ലക്ഷം വാടകയും നല്‍കണമെന്ന് റഷ്യക്കാരി
  • ബെംഗളൂരുവിലെ റഷ്യക്കാരി വീട്ടുജോലിക്കാരിക്ക് 45,000 രൂപയും 1.25 ലക്ഷം വാടകയും നല്‍കുന്നു.

  • വാടക, സ്‌കൂള്‍ ചെലവ്, ഭക്ഷണം, ഫിറ്റ്‌നെസ്, പെട്രോള്‍ എന്നിവയ്ക്ക് 2.5 ലക്ഷം രൂപ ചെലവാക്കുന്നു.

  • ബെംഗളൂരുവിലെ ജീവിതച്ചെലവ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്ത യുവതി.

View All
advertisement