കാമുകിയുടെ 10 വയസുള്ള സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

Last Updated:
രുവരും തമ്മിൽ പ്രണയത്തിലാണെന്ന് മനസിലാക്കിയ ബന്ധുക്കൾ അതിൽ നിന്നും പിൻമാറാൻ ഗുഞ്ചനെ ഉപദേശിച്ചു. ഇതിനു പിന്നാലെ പെൺകുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു. ഇതേത്തുടർന്നാണ് ആക്രമണമെന്നാണ് സൂചന.
1/4
Crime news, Crime Story, Crime, Hotel employee beaten to death by owner
നാഗ്പുർ; കാമുകിയുടെ സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 22 കാരൻ ട്രെയിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോമിൻപുര സ്വദേശിയായ മോയിൻ ഖാൻ കാമുകി ഗുഞ്ചന്റെ മുത്തശ്ശി പ്രമിള മരോട്ടി ധർവേ (70), സഹോദരൻ യഷ്(10) എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെയാണ് കൊലപ്പെടുത്തിയത്. ഹജരിപഹാദിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
advertisement
2/4
Crime news, Crime Story, Crime, crime news latest, father, brother chop off her fingers
കുത്തേറ്റു വീണ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അന്ന് രാത്രി തന്നെ മങ്കാപൂർ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ നിന്നും മോയിൻ ഖാന്റെ മൃതദേഹം കണ്ടെത്തി. ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.
advertisement
3/4
crime news, murder case, son killed mother, delhi murder, ക്രൈം ന്യൂസ്, കൊലപാതകം, മകൻ അമ്മയെ കൊലപ്പെടുത്തി
കഴിഞ്ഞ നവംബറിൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഗുഞ്ചനും മോയിൻ ഖാനും പരിചയപ്പെട്ടത്. തന്റെ സുഹൃത്താണെന്ന പേരിൽ മോയിൻ ഖാനെ ഗുഞ്ചൻ വീട്ടുകാർക്ക് പരിചയപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.
advertisement
4/4
Murder, Crime news, Crime, Mother kills four daughters, Crime news India, Crime News today
എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് മനസിലാക്കിയ ബന്ധുക്കൾ അതിൽ നിന്നും പിൻമാറാൻ ഗുഞ്ചനെ ഉപദേശിച്ചു. ഇതിനു പിന്നാലെ പെൺകുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു. ഇതേത്തുടർന്നാണ് ആക്രമണമെന്നാണ് സൂചന.
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement