Sex Racket| സ്പാ സെന്ററിന്റെ മറവിൽ പെൺവാണിഭം; 22 പെൺകുട്ടികൾ ഉൾപ്പെടെ 57 പേർ പിടിയിൽ

Last Updated:
Sex Racket in Spa Center: സ്പാ സെന്ററിലുണ്ടായിരുന്ന 22 പെൺകുട്ടികളെയും 35 യുവാക്കളെയും സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
1/5
पलवल के ड्रीम मॉल में स्पा सेंटर की आड़ में चल रहे देह व्यापार पर पुलिस ने कार्रवाई कर हड़कम्प मचा दिया. जब पुलिस सपा सेंटरों के अंदर पहुंची तो आपत्तिजनक हालात में दर्जनों युवती और युवक मिले और आनन-फानन में भागने की कोशिश की. लेकिन पुलिस ने मौके पर ही उन्हें दबोच लिया.
ഹരിയാനയിലെ (Haryana)പൽവാളിൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന മാളിൽ പ്രവർത്തിക്കുന്ന അര ഡസനിലധികം സ്പാ സെന്ററുകളിൽ വേശ്യാവൃത്തി നടക്കുന്നതായി പൊലീസ് കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ ഡിഎസ്പി യശ്പാൽ ഖതാനയുടെ നേതൃത്വത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് പോലീസ് റെയ്ഡ് നടത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പാ സെന്ററിലുണ്ടായിരുന്ന 22 പെൺകുട്ടികളെയും 35 യുവാക്കളെയും സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
2/5
डीएसपी अनिल कुमार ने बताया कि उन्हें बुधवार को ही सूचना मिली थी कि नेशनल हाईवे स्थित एक माल में चल रहे स्पा सेंटरों पर देह व्यापार का धंधा चल रहा है. जिसके बाद उनके नेतृत्व में अपराध जांच शाखा पलवल, महिला थाना व होडल सीआईए की टीम ने देर शाम करीब चार बजे छापेमारी की.
പൽവാലിൽ ജില്ല രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം യുവാക്കളെയും സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്യുന്ന ഇത്തരത്തിലുള്ള റെയ്ഡ് നടക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മാളിൽ പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങളിൽ പെൺവാണിഭ കച്ചവടം നടക്കുന്നതായി ബുധനാഴ്ച മാത്രമാണ് വിവരം ലഭിച്ചതെന്ന് ഡിഎസ്പി അനിൽകുമാർ പറഞ്ഞു.
advertisement
3/5
छापेमारी के दौरान वहां चल रहे आधा दर्जन से अधिक स्पा सेंटरों से पुलिस ने दबिश दी. मौके पर 22 युवती और 35 युवक पकड़े गए हैं. ये सभी संदिग्ध अवस्था में थे. स्पा सेंटर पर पुलिस के पहुंचते ही भगदड़ मच गई थी.
തുടർന്ന് ഡിഎസ്പിയുടെ നേതൃത്വത്തിൽ സംഘം ബുധനാഴ്ച വൈകിട്ടോടെ റെയ്ഡ് നടത്തി. അവിടെ അര ഡസനിലധികം സ്പാ സെന്ററുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അവിടെ നിന്ന് പിടികൂടിയ യുവാക്കളെയെല്ലാം സംശയാസ്പദമായ നിലയിലാണ് കണ്ടെത്തിയതെന്ന് ഡിഎസ്പി അനിൽകുമാർ പറഞ്ഞു. സ്പാ സെന്ററിൽ പൊലീസ് എത്തിയതോടെ രക്ഷപ്പെടാനായി പെണ്‍കുട്ടികളും യുവാക്കളും തിക്കിലും തിരക്കിലും പെട്ടു. എന്നാൽ കൂടുതൽ പോലീസ് സാന്നിധ്യമുള്ളതിനാൽ മുറികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ഇവർക്കു കഴിഞ്ഞില്ല.
advertisement
4/5
पुलिस फोर्स अधिक होने के चलते पुलिस ने कमरों से निकलकर भागने वाले एक भी युवक-युवती को वहां से भागने नहीं दिया. जिस समय स्पा सेंटर पर छापेमारी की जा रही थी, उस समय उक्त मॉल को पुलिस छाबनी में बदल दिया गया था.
ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന മാളിന് പുറത്ത്, ഡസൻ കണക്കിന് പൊലീസ് വാഹനങ്ങൾ കണ്ടതോടെ ആളുകൾ തിങ്ങിക്കൂടാൻ തുടങ്ങി. എന്നാൽ ഇവരെ അവിടെ തങ്ങാൻ പൊലീസ് അനുവദിച്ചില്ല. സ്പാ സെന്ററിൽ നിന്ന് 22 പെൺകുട്ടികളെയും 35 യുവാക്കളെയും കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയും മേൽവിലാസം രേഖപ്പെടുത്തുകയും ചെയ്തു.
advertisement
5/5
पुलिस स्पा सेंटर से पकड़े गए सभी युवक-युवतियों को सदर थाना परिसर में लेजाकर पूछताछ कर रही है. पूछताछ के बाद सभी के खिलाफ मुकदमा दर्ज किया गया एवं स्पा सेंटर के मालिकों तक पहुचंने का प्रयास होगा.
സ്പാ സെന്റർ ഉടമകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അനിൽകുമാർ പറഞ്ഞു. ഇവർക്കെതിരെയും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി
തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി
  • വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി ഡല്‍ഹിയിലെത്തി, തിരികെ എത്തിക്കാന്‍ പൊലീസ് ഡല്‍ഹിയിലേക്ക്.

  • കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

  • കുട്ടിയ്ക്ക് വിമാന ടിക്കറ്റ് ലഭ്യമായതിനെ കുറിച്ച് വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തും.

View All
advertisement