advertisement

തുഷാരയുടെ കൊലപാതകം: ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി

Last Updated:
ഭര്‍ത്താവ് ചന്തു ലാല്‍, അമ്മ ഗീത ലാല്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് അനുസരിച്ച് കൊലപാതക കുറ്റം ചുമത്തിയത്.
1/6
 കൊല്ലം ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊല്ലം ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
advertisement
2/6
 കൊലപാതകം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് യുവതിയെ പട്ടിണിക്കിട്ടതെന്ന് കൊട്ടാരക്കര DySP ന്യൂസ് 18 നോട് പറഞ്ഞു.
കൊലപാതകം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് യുവതിയെ പട്ടിണിക്കിട്ടതെന്ന് കൊട്ടാരക്കര DySP ന്യൂസ് 18 നോട് പറഞ്ഞു.
advertisement
3/6
 തുഷാരയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് എതിരെ നരഹത്യാ കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. ഇതോടെയാണ് ഭര്‍ത്താവ് ചന്തു ലാല്‍, അമ്മ ഗീത ലാല്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് അനുസരിച്ച് കൊലപാതക കുറ്റം ചുമത്തിയത്.
തുഷാരയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് എതിരെ നരഹത്യാ കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. ഇതോടെയാണ് ഭര്‍ത്താവ് ചന്തു ലാല്‍, അമ്മ ഗീത ലാല്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് അനുസരിച്ച് കൊലപാതക കുറ്റം ചുമത്തിയത്.
advertisement
4/6
 ഐ.പി.സി 344-ാം വകുപ്പ് അനുസരിച്ച് അന്യായമായി തടങ്കലില്‍ വച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 304 ബി അനുസരിച്ചുള്ള ഗാര്‍ഹിക പീഡന നിരോധന കുറ്റം നേരത്തെ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.
ഐ.പി.സി 344-ാം വകുപ്പ് അനുസരിച്ച് അന്യായമായി തടങ്കലില്‍ വച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 304 ബി അനുസരിച്ചുള്ള ഗാര്‍ഹിക പീഡന നിരോധന കുറ്റം നേരത്തെ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.
advertisement
5/6
 പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം രണ്ട് പ്രതികളെയും പൂയപ്പള്ളിയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം രണ്ട് പ്രതികളെയും പൂയപ്പള്ളിയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
advertisement
6/6
 സംഭവത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു.
സംഭവത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു.
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement