ഛത്തിസ്ഗഡിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ രാജ്യസഭയിലേക്ക് അയക്കാനാണ് നീക്കം. കോൺഗ്രസിന് മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള ഛത്തിസ്ഗഡിൽ ഏപ്രിലിൽ രണ്ടു സീറ്റുകൾ ഒഴിയും. മധ്യപ്രദേശിൽ മൂന്നും. ഇരു സംസ്ഥാനങ്ങളിൽ നിന്നും രണ്ടുവീതം പേരെ ഉപരിസഭയിൽ എത്തിക്കാൻ കോൺഗ്രസിന് സാധിക്കും.