ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; നിരാശമൂലം ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Last Updated:
രണ്ട് മക്കളും വിദേശത്താണ്. ഇവര്‍ക്ക് മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
1/5
suicide
ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി രാജേന്ദ്രന്‍ (71), ശാമള(64) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യം നിവാസിലാണ് സംഭവം.
advertisement
2/5
suicide, suicide case, love failure, tamil Nadu girl ends life on video call, ആത്മഹത്യ , ആത്മഹത്യ കേസ്, തമിഴ്നാട് പെൺകുട്ടി ആത്മഹത്യ ചെയ്തു
ഇവര്‍ക്ക് മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പ്രദേശവാസികളോ ബന്ധുക്കളോ പറയുന്നില്ല. ശ്യാമള നേരത്തെ ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു.
advertisement
3/5
UP: Man held on rape charges as woman kills self a day before his marriage, Crime news, Crime, Rape, rape news
രാജേന്ദ്രൻ വീട്ടുപരിസരത്തെ മരത്തിലും ഭാര്യ ശ്യാമള വീട്ടിലുമാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹം കണ്ടത്.
advertisement
4/5
clash over wearing mask, girl beaten to death, crime news,covid19, corona virus, മാസ്ക് ധരിക്കാത്തതിനെ ചൊല്ലി തർക്കം, പൊൺകുട്ടി മരിച്ചു, കോവിഡ് 19, കൊറോണ വൈറസ്
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ അഴിച്ചിറക്കി മഹസ്സർ തയാറാക്കി പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽകൊളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പരിശോധന തുടരുകയാണ്.
advertisement
5/5
suicide, thiruvananthapuram, covid observation, isolation ward, ആത്മഹത്യ, കോവിഡ് നിരീക്ഷണ കേന്ദ്രം
ജീവിത നിരാശമൂലം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ശ്യാം, ശരത് എന്നിവര്‍ മക്കളാണ്. ഇരുവരും വിദേശത്താണ്.
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement