PHOTOS; പ്രണയിനിക്കായി പാക്കിസ്ഥാനിലേക്ക്; ആറ് വർഷത്തെ ദുരിത ജീവിതത്തിന് ശേഷം മടക്കം

Last Updated:
1/4
 മുംബൈ സ്വദേശിയായ ഹമീദ് നെഹാൽ അൻസാരി എഞ്ചിനീയറായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക്കിസ്ഥാനി യുവതിയുമായി ഹമീദ് പ്രണയത്തിലായി.
മുംബൈ സ്വദേശിയായ ഹമീദ് നെഹാൽ അൻസാരി എഞ്ചിനീയറായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക്കിസ്ഥാനി യുവതിയുമായി ഹമീദ് പ്രണയത്തിലായി.
advertisement
2/4
 തന്റെ പ്രണയിനിയെ കാണാൻ ഹമാദ് പാക്കിസ്ഥാനിലെത്തി. എന്നാൽ ഇയാളുടെ പക്കൽ വിസയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
തന്റെ പ്രണയിനിയെ കാണാൻ ഹമാദ് പാക്കിസ്ഥാനിലെത്തി. എന്നാൽ ഇയാളുടെ പക്കൽ വിസയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
advertisement
3/4
 തുടർന്ന് ഹമീദിനെ കോടതി മൂന്ന് വർഷത്തെ തടവിന് വിധിച്ചു.
തുടർന്ന് ഹമീദിനെ കോടതി മൂന്ന് വർഷത്തെ തടവിന് വിധിച്ചു.
advertisement
4/4
 കുടുംബാംഗങ്ങളും ഇന്ത്യൻ ഉദ്യോഗസ്ഥരുമായ നിരവധി ശ്രമങ്ങൾക്ക് ശേഷം ഹമീദ് അൻസാരി മോചിതയായി. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച ഹമീദ് തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെയെത്തി.
കുടുംബാംഗങ്ങളും ഇന്ത്യൻ ഉദ്യോഗസ്ഥരുമായ നിരവധി ശ്രമങ്ങൾക്ക് ശേഷം ഹമീദ് അൻസാരി മോചിതയായി. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച ഹമീദ് തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെയെത്തി.
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement