നാമനിർദേശം സമർപ്പിക്കുന്നതിന് മുമ്പായി മോദി 'ഗംഗാ ആരതി' നടത്തി.. എന്താണ് ഈ ആചാരം ?

Last Updated:
നാമനിർദേശം സമർപ്പിക്കുന്നതിന് മുമ്പായി മോദി 'ഗംഗാ ആരതി' നടത്തി.. എന്താണ് ഈ ആചാരം ?
1/7
 നാമനിർദേശം സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഗംഗാ ആരതി നടത്തിയിരുന്നു.
നാമനിർദേശം സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഗംഗാ ആരതി നടത്തിയിരുന്നു.
advertisement
2/7
 വാരാണസിയിലെ ദശാശ്വമേധ് ഖട്ടിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോദി ആരതി ചടങ്ങുകൾ നടത്തിയത്.
വാരാണസിയിലെ ദശാശ്വമേധ് ഖട്ടിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോദി ആരതി ചടങ്ങുകൾ നടത്തിയത്.
advertisement
3/7
 പരിശുദ്ധ ഗംഗാ നദിയെ പൂജിക്കുന്ന ചടങ്ങുകളാണ് ഇത്
പരിശുദ്ധ ഗംഗാ നദിയെ പൂജിക്കുന്ന ചടങ്ങുകളാണ് ഇത്
advertisement
4/7
 താലത്തിൽ കത്തിച്ചു വച്ച ചെറിയ ദീപങ്ങളേന്തി ഗംഗാ നദിയെ ഉഴിയുന്നു. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ചടങ്ങ്
താലത്തിൽ കത്തിച്ചു വച്ച ചെറിയ ദീപങ്ങളേന്തി ഗംഗാ നദിയെ ഉഴിയുന്നു. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ചടങ്ങ്
advertisement
5/7
 പ്രത്യേക പൂജാ കർമ്മങ്ങൾക്ക് ശേഷം പൂക്കളും ദീപങ്ങളും അടങ്ങിയ ഈ താലം ഗംഗാ നദിയിലേക്ക് ഒഴുക്കി വിടുന്നു
പ്രത്യേക പൂജാ കർമ്മങ്ങൾക്ക് ശേഷം പൂക്കളും ദീപങ്ങളും അടങ്ങിയ ഈ താലം ഗംഗാ നദിയിലേക്ക് ഒഴുക്കി വിടുന്നു
advertisement
6/7
 സൂര്യാസ്തമയം കഴിഞ്ഞാണ് ഗംഗാ പൂജ ആരംഭിക്കുക. ഏകദേശം 45 മിനിറ്റോളം ഈ ചടങ്ങുകൾ നീണ്ടു നിൽക്കും
സൂര്യാസ്തമയം കഴിഞ്ഞാണ് ഗംഗാ പൂജ ആരംഭിക്കുക. ഏകദേശം 45 മിനിറ്റോളം ഈ ചടങ്ങുകൾ നീണ്ടു നിൽക്കും
advertisement
7/7
 പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഗംഗാ ആരതിയിൽ പങ്കെടുത്തിരുന്നു
പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഗംഗാ ആരതിയിൽ പങ്കെടുത്തിരുന്നു
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement