നാമനിർദേശം സമർപ്പിക്കുന്നതിന് മുമ്പായി മോദി 'ഗംഗാ ആരതി' നടത്തി.. എന്താണ് ഈ ആചാരം ?

Last Updated:
നാമനിർദേശം സമർപ്പിക്കുന്നതിന് മുമ്പായി മോദി 'ഗംഗാ ആരതി' നടത്തി.. എന്താണ് ഈ ആചാരം ?
1/7
 നാമനിർദേശം സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഗംഗാ ആരതി നടത്തിയിരുന്നു.
നാമനിർദേശം സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഗംഗാ ആരതി നടത്തിയിരുന്നു.
advertisement
2/7
 വാരാണസിയിലെ ദശാശ്വമേധ് ഖട്ടിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോദി ആരതി ചടങ്ങുകൾ നടത്തിയത്.
വാരാണസിയിലെ ദശാശ്വമേധ് ഖട്ടിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോദി ആരതി ചടങ്ങുകൾ നടത്തിയത്.
advertisement
3/7
 പരിശുദ്ധ ഗംഗാ നദിയെ പൂജിക്കുന്ന ചടങ്ങുകളാണ് ഇത്
പരിശുദ്ധ ഗംഗാ നദിയെ പൂജിക്കുന്ന ചടങ്ങുകളാണ് ഇത്
advertisement
4/7
 താലത്തിൽ കത്തിച്ചു വച്ച ചെറിയ ദീപങ്ങളേന്തി ഗംഗാ നദിയെ ഉഴിയുന്നു. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ചടങ്ങ്
താലത്തിൽ കത്തിച്ചു വച്ച ചെറിയ ദീപങ്ങളേന്തി ഗംഗാ നദിയെ ഉഴിയുന്നു. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ചടങ്ങ്
advertisement
5/7
 പ്രത്യേക പൂജാ കർമ്മങ്ങൾക്ക് ശേഷം പൂക്കളും ദീപങ്ങളും അടങ്ങിയ ഈ താലം ഗംഗാ നദിയിലേക്ക് ഒഴുക്കി വിടുന്നു
പ്രത്യേക പൂജാ കർമ്മങ്ങൾക്ക് ശേഷം പൂക്കളും ദീപങ്ങളും അടങ്ങിയ ഈ താലം ഗംഗാ നദിയിലേക്ക് ഒഴുക്കി വിടുന്നു
advertisement
6/7
 സൂര്യാസ്തമയം കഴിഞ്ഞാണ് ഗംഗാ പൂജ ആരംഭിക്കുക. ഏകദേശം 45 മിനിറ്റോളം ഈ ചടങ്ങുകൾ നീണ്ടു നിൽക്കും
സൂര്യാസ്തമയം കഴിഞ്ഞാണ് ഗംഗാ പൂജ ആരംഭിക്കുക. ഏകദേശം 45 മിനിറ്റോളം ഈ ചടങ്ങുകൾ നീണ്ടു നിൽക്കും
advertisement
7/7
 പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഗംഗാ ആരതിയിൽ പങ്കെടുത്തിരുന്നു
പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഗംഗാ ആരതിയിൽ പങ്കെടുത്തിരുന്നു
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement