സഞ്ജു ട്വന്റി 20 ടീമിൽ തിരിച്ചെത്തി; ശിഖർ ധവാന് പകരം

Last Updated:
സഞ്ജുവിനെ ഒരു മത്സരത്തിൽപ്പോലും കളിപ്പിക്കാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു
1/5
sanju_samson
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി ട്വന്റി ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
2/5
 പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരമായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ധവാന് പകരം സഞ്ജു ടീമിൽ ഇടം നേടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരമായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ധവാന് പകരം സഞ്ജു ടീമിൽ ഇടം നേടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
advertisement
3/5
 വിരാട് കോഹ്ലി നയിക്കുന്ന ടീം മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
വിരാട് കോഹ്ലി നയിക്കുന്ന ടീം മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
advertisement
4/5
 ഡിസംബർ ആറിന് ഹൈദരാബാദിലാണ് മത്സരം ആരംഭിക്കുന്നത്. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. മൂന്നാം മത്സരം 11ന് മുംബൈയിലാണ്.
ഡിസംബർ ആറിന് ഹൈദരാബാദിലാണ് മത്സരം ആരംഭിക്കുന്നത്. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. മൂന്നാം മത്സരം 11ന് മുംബൈയിലാണ്.
advertisement
5/5
 സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെയാണ് ധവാന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയ ശേഷം സഞ്ജുവിനെ ഒരു മത്സരത്തിൽപ്പോലും കളിപ്പിക്കാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെയാണ് ധവാന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയ ശേഷം സഞ്ജുവിനെ ഒരു മത്സരത്തിൽപ്പോലും കളിപ്പിക്കാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement