പോലീസ് പറയുന്നതനുസരിച്ച്, പഖി, പ്രാചി, വിശിക എന്നീ മൂന്ന് പെൺകുട്ടികൾ ഓൺലൈൻ ഗെയിമിംഗിന് അടിമകളായിരുന്നു. അവരുടെ കുടുംബം ഈ ശീലത്തെ എതിർത്തിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ലവർ ഗെയിം അവർ കളിച്ചിരുന്നു.
പെൺകുട്ടികൾ പതിവായി സ്കൂളിൽ പോയിരുന്നില്ല എന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 4 ബുധനാഴ്ച പുലർച്ചെ 2 മണിയോടെ ഗാസിയാബാദിലെ ഒരു റെസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലാണ് സംഭവം നടന്നത്. എന്നിരുന്നാലും, ഇത്തരമൊരു കടന്നകൈക്ക് പിന്നിലെ പ്രേരണ എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
advertisement
പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: Three minor sisters, aged 12, 14 and 16, jumped to their deaths from the ninth floor of a building in Ghaziabad, Uttar Pradesh, after their parents opposed their online gaming, NDTV reported. According to police, the three girls, Pakhi, Prachi and Vishika, were addicted to online gaming. Their family had opposed the habit
