എട്ടു വർഷം മുൻപ് നടന്ന വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം, പിന്നീട് ലഹരിമരുന്ന് വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടുകൾ സംബന്ധിച്ച സൂചനകളെത്തുടർന്നാണ് അന്വേഷണസംഘം വീട്ടിലെത്തിയത്.
എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Location :
Malappuram,Kerala
First Published :
Jan 14, 2026 11:12 AM IST
