ഐസക്കിനു നേരത്തെ കൈവശാവകാശ രേഖ നൽകിയെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പല കാരണങ്ങൾ പറഞ്ഞ് തഹസില്‍ദാര്‍ നൽകിയില്ല. ഇതിനെ തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. ഇതിനു പിന്നാലെയാണ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനിടയിൽ വിവരങ്ങളെല്ലാം ഐസക്ക് വിജിലൻസിനെ അറിയിച്ചു. . ഇന്നലെ ഉച്ച മുതൽ ഓഫിസ് പരിസരം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നതിനിടെയാണ് തഹസില്‍ദാറെ വിജിലന്‍സ് പിടികൂടിയത്.
advertisement
Location :
Palakkad,Palakkad,Kerala
First Published :
Jan 21, 2024 8:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷോപ്പിങ് മാളിന് കൈവശാവകാശ രേഖയ്ക്ക് അന്‍പതിനായിരം രൂപ; കൈക്കൂലിയുമായി തഹസിൽദാർ പിടിയില്‍
