സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ഇല്ലെന്ന വിധിക്കെതിരെ യുപിഎ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2016ൽ ബിജെ പി സർക്കാർ ഈ അപ്പീൽ പിൻവലിക്കുകയാണെന്ന് കോടതിയെ അറിയിച്ചു. 1968ലെ അസീസ് ബാഷ കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്ലിം സർവകലാശാല കേന്ദ്ര സർവകലാശാലയാണെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും വിധിച്ചിരുന്നു. എന്നാൽ അതിനുശേഷമാണ് സർവകലാശാല ഭേദഗതി ബിൽ നിലവിൽ വന്നത്. 2006ലാണ് അലഹബാദ് ഹൈക്കോടതി സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽൽകുന്ന നിയമത്തിലെ വകുപ്പ് എടുത്തുകളഞ്ഞത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 12, 2019 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി: തീരുമാനം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു
