സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലും മുറുകി ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റാണ് ജോഹന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ജോഹന്റെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. അതേസമയം മറ്റു പരുക്കുകളൊന്നുമില്ല.
അപകടത്തില്‍ മുന്‍ഭാഗത്തെ എയര്‍ ബാഗുകള്‍ പുറത്തുവന്നതിനാലാണ് തോമസ് ജോര്‍ജും മറിയവും രക്ഷപ്പെട്ടത്. എന്നാല്‍ ജോഹന്‍ ഇരുന്ന ഭാഗത്തെ ഭാഗത്തെ എയര്‍ ബാഗ് പുറത്തുവന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്നും ആലപ്പുഴയിൽ മറിയത്തിന്റെ വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു അപകടം.
Also Read പുഴയെത്തേടി 12കാരന്റെ യാത്ര; ഹൗ ഫാര്‍ ഈസ് ദ റിവര്‍ ശ്രദ്ധേയമാകുന്നു
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 24, 2019 7:31 AM IST
