TRENDING:

'മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയും':നാസർ ഫൈസി കൂടത്തായി

Last Updated:

ഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസര്‍ ഫൈസി കൂടത്തായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സിപിഎമ്മും ഡിവൈഎഫ്ഐയും മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാമർശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിമീങ്ങൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നുവെന്നാണ് പരാമർശം.  സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു.
advertisement

'വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ ഹാപ്പി'; ഇ.പി.ജയരാജൻ

കൊയിലാണ്ടിയില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു നാസര്‍ ഫൈസിയുടെ പരാമർശം. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാൽ മാത്രമേ മതേതരത്വം ആവുകയുള്ളൂവെന്നാണ് ചിലർ കരുതുന്നത്. ക്യാമ്പസുകളിൽ എസ്എഫ്ഐ മതനിരാസം പ്രചരിപ്പിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, നാസർ ഫൈസിയുടെ പരാമർശങ്ങളെ അവജ്ഞയോടുകൂടി തള്ളിക്കളയുകയാണ് വേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡ‍ന്റ് വി വസീഫ് പ്രതികരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയും':നാസർ ഫൈസി കൂടത്തായി
Open in App
Home
Video
Impact Shorts
Web Stories