യുവതി പ്രവേശന വിഷയം ബോർഡ് ചർച്ച ചെയ്തു. ക്ഷേത്ര ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കും. സുപ്രീം കോടതിയെ നിലപാട് അറിയിക്കും. മാർച്ച് 14 മുൻപ് കോടതിയിൽ സത്യവാങ്മൂലം നൽകും. സർക്കാരിന്റെ തീരുമാനം സർക്കാരിനോട് തന്നെ ചോദിക്കണമെന്നും ദേവസ്വം ബോർഡ് യോഗത്തിന് ശേഷം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്.
advertisement
Summary: In a significant policy shift, the Travancore Devaswom Board (TDB) has decided to reverse its previous stance on the entry of women into the Sabarimala Temple. The Board will now approach the Supreme Court to advocate for the protection of traditional customs and rituals.
