എഫ് സി സി സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനാണ് വേദപാഠം പഠിപ്പിക്കുന്നതിനും വിശുദ്ധ കുർബാന നൽകുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫ്രാങ്കോ മുളയ്ക്കല്‍ ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന് കേസ് ഡയറി
മാനന്തവാടി രൂപതയാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, വാക്കാൽ മാത്രമാണ് മദർ സൂപ്പീരിയർ വിലക്ക് ഏർപ്പെടുത്തിയ കാര്യം സിസ്റ്ററിനെ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഒരു രേഖകളും നൽകിയിട്ടില്ല.
ബിഷപ്പ് കന്യാസ്ത്രീയിൽ മരണഭയം ഉണ്ടാക്കി; പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് നിർബന്ധിച്ചു
advertisement
സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് സിസ്റ്ററിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സിസ്റ്ററിനെതിരായ നടപടി രൂപതയുടേതല്ലെന്നും ഇടവക വികാരിയുടേതാണെന്നും രൂപതാധ്യക്ഷൻ പറഞ്ഞു.
സിസ്റ്റർ ലൂസിക്കെതിരായ നടപടിയിൽ ഉത്കണ്ഡയെന്ന് സിസ്റ്റർ അനുപമ പറഞ്ഞു.
