അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. മറ്റു വള്ളങ്ങൾ കൊണ്ടുപോയി കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും തിരമാല ശക്തമായതിനാൽ അതിനു കഴിയുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
അപകടസമയത്ത് കടലിലുണ്ടായിരുന്ന വള്ളങ്ങളിലെ മത്സ്യതൊഴിലാളികളാണ് വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
Also read: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത
ശക്തമായ കടലാക്രമണം കാരണം മറ്റ് വള്ളങ്ങൾക്ക് കടലിലേക്ക് പോകാനായിട്ടില്ല. വള്ളത്തിലുണ്ടായിരുന്ന വർഗീസ്, ജിത്തു, മുത്തപ്പൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.
advertisement
Summary: Three fishermen in Muthalappozhi, Thiruvananthapuram navigated their way way to safety amid heavy rains. The fishing boat they were travelling in capsized in adverse weather conditions, forcing them to find a safe haven on their own. Efforts have been on to trace the boat they were riding