ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പടിപടിയായി മാറുന്നതിനൊപ്പം സ്വകാര്യ വാഹനങ്ങളുടെ ഇന്ധന ഉപഭോഗം കുറയുന്നതും അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിലകുറഞ്ഞ ഡീസൽ അടിക്കുന്ന ചരക്ക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രവണതയുമാണ് വിൽപ്പനയിലെ ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സെസ് ഏർപ്പെടുത്തിയതോടെ അന്തർസംസ്ഥാന ചരക്ക് വാഹനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (KSRTC) ബസുകൾ പോലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ധനമാണ് തിരഞ്ഞെടുക്കുന്നത്.
രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
advertisement
ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.73 രൂപ, ഡീസൽ ലിറ്ററിന് 94.33 രൂപ
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 92.76 രൂപ
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ
ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ
ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ, ഡീസൽ ലിറ്ററിന് 93.90 രൂപ
ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 96.63 രൂപ, ഡീസൽ ലിറ്ററിന് 92.38 രൂപ
ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപ, ഡീസൽ ലിറ്ററിന് 97.82 രൂപ
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 109.73 രൂപ, ഡീസൽ: ലിറ്ററിന് 97.20 രൂപ.
Summary: The rise in social security cess in Kerala has inversely affected petrol sales in the state. The government imposed a Rs 2 cess with effect from April 1, 2023. Motorists are conveniently switching over to electric vehicles and inter-state buses choosing fuel sold in neighbouring states, report says