മൂന്ന് കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം പൂർത്തീകരിച്ചത്. ഇതിൽ 1 കോടി 85 ലക്ഷം രൂപ ഫിഷറീസ് വകുപ്പും 1 കോടി 40 ലക്ഷം രൂപ നഗരസഭയുമാണ് വഹിച്ചത്. 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാർക്കറ്റിൽ 46 കടമുറികളുണ്ട്.
TRENDING:പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ മുരളീധരൻ [NEWS]
advertisement
60 ടൺ സംഭരണശേഷിയുള്ള രണ്ട് ഫ്രീസറുകളും വൈദ്യുതി തടസ്സം നേരിടാതിരിക്കാൻ 61 കെ.വി.എ ജനറേറ്ററും , ഹൈമാസ് ലൈറ്റുകളും മാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. മാർക്കറ്റിനകത്ത് തന്നെ ഒരു ഹെൽത്ത് ഓഫീസും പ്രവർത്തിക്കും.
