ഫഖർ സമാൻ, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, വഹാബ് റിയാസ് എന്നിവരാണ് രണ്ടാം കോവിഡ് പരിശോധനയിൽ നെഗറ്റീവായത്. അതേസമയം ഹൈദർ അലി, ഹാരിസ് റൗഫ്, കാഷിഫ് ബട്ടി, ഇമ്രാൻ ഖാൻ എന്നിവരുടെ ഫലം പോസിറ്റീവായി തുടരുകയാണ്. സപ്പോർട്ട് സ്റ്റാഫിലെ മലാംഗ് അലിയുടെ പരിശോധനാഫലവും പോസിറ്റീവാണ്.
You may also like:സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിമാർക്കെല്ലാം പുതിയ പദവികൾ; പിണറായി സർക്കാരിൻ്റെ ഉദ്യോഗസ്ഥ സ്നേഹത്തിനു പിന്നിലെന്ത്? [NEWS]VIRAL VIDEO | ഔദ്യോഗിക വാഹനത്തിൽ സെക്സിൽ ഏർപെട്ട് യുഎൻ ഉദ്യോഗസ്ഥൻ; വീഡിയോ കണ്ട് ഞെട്ടി യുഎൻ തലവൻ: അന്വേഷണത്തിന് ഉത്തരവ് [PHOTO] Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം [PHOTO]
advertisement
മാഞ്ചസ്റ്ററിലെത്തിയ ശേഷം പാക് ടീം ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇതിനുശേഷം താരങ്ങൾ 14 ദിവസത്തെ ഐസൊലേഷനിൽ കഴിയും. ഈ സമയത്ത് പരിശീലനം നടത്താം. ശേഷം ടീം ഡെർബിഷെയറിലേക്ക് പോകും. മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.