എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും മിശ്ര വിവാഹ ബ്യൂറോ ആയി പ്രവർത്തിക്കുന്നവരല്ല; മുഖ്യമന്ത്രി

Last Updated:

മിശ്രവിവാഹം തടയാൻ ഒരു കൂട്ടർക്കും ആവില്ല. ഞങ്ങൾ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുന്നവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ ചൊല്ലി എല്ലാ കാലത്തും പരാതികൾ ഉണ്ടായിട്ടുണ്ടെന്നും മിശ്രവിവാഹം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ വിമർശനം സംബന്ധിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
പരാതി എക്കാലത്തും ഉണ്ടാകും. കുടുംബങ്ങൾ പരാതി ഉയർത്തും. മിശ്രവിവാഹം സമൂഹത്തിൽ എല്ലാകാലത്തും പൊതുവായി നടക്കുന്ന മാറ്റത്തിൻ്റെ ഭാഗം. മിശ്രവിവാഹം തടയാൻ ഒരു കൂട്ടർക്കും ആവില്ല. ഞങ്ങൾ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിൻ്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ ചാലക്കുടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും മിശ്ര വിവാഹ ബ്യൂറോ ആയി പ്രവർത്തിക്കുന്നവരല്ല; മുഖ്യമന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement