ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്‌പോട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി

Last Updated:

നിലവിൽ സ്പോട്ട് ബുക്കിങ് വഴി 5000 ഭക്തർക്കാണ് ഒരു ദിവസം ദർശനത്തിന് അനുമതി നൽകുന്നത്

News18
News18
ശബരിമലയിലെ നിലവിലെ തിരക്ക് വിലയിരുത്തി സ്‌പോട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ചേർന്ന് കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതിയുടെ നിർദേശം.
സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് വരുത്തുന്ന മാറ്റങ്ങൾക്ക് ശബരിമല സ്പെഷ്യകമ്മിഷണറുടെ അനുമതി മുൻകൂട്ടി വാങ്ങണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.നിലവിസ്പോട്ട് ബുക്കിങ് വഴി 5000 ഭക്തർക്കാണ് ഒരു ദിവസം ദർശനത്തിന് അനുമതി നൽകുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം സെക്ടർ തിരിച്ച് ഉൾക്കൊള്ളാവുന്ന ഭക്തരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്.
advertisement
പമ്പ മുതസന്നിധാനം വരെ 66,936 പേരെയും  പമ്പയിൽ 12,500 പേരെയും ദർശന കോംപ്ലെക്സിലും പരിസരത്തും 2500 പേരെയുമാണ് ഉൾക്കൊള്ളാകഴിയുക. മാളികപ്പുറം ക്ഷേത്ര പരിസരത്ത് 800 പേരെയും ഫ്ലൈ ഓവറിൽ 1500, തിരുമുറ്റത്ത് 1200, ഭക്തരെയും ഉൾക്കൊള്ളും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്‌പോട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി
Next Article
advertisement
'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ
'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ
  • വി വി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി

  • മാധ്യമങ്ങളിൽ വന്ന താൻ ഇടപെട്ടെന്ന വാർത്തകൾ തെറ്റാണെന്നും തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും പറഞ്ഞു

  • മേയർ സ്ഥാനാർത്ഥി ചർച്ചകളിൽ ആരെയും നിർദേശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement